രാജസ്ഥാനിലും മധ്യപ്രദേശിലും ഛത്തീസ്ഗഡിലും കോണ്‍ഗ്രസ് ബഹുദൂരം പിന്നിലാണ്. രാജസ്ഥാനില്‍ 199 സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ബിജെപി 117 സീറ്റുകള്‍ നേടി മുന്നേറുകയാണ്. കോണ്‍ഗ്രസിന് കേവലം 67 സീറ്റുകളില്‍ മാത്രമാണ് വിജയിക്കാനായത്. മധ്യപ്രദേശില്‍ നിലവിലെ കണക്കനുസരിച്ച് ബിജെപിക്ക് 230-ല്‍ 167 സീറ്റും കോണ്‍ഗ്രസിന് 61 സീറ്റുമാണ് ലഭിച്ചിരിക്കുന്നത്.
അഴിമതി, തൊഴിലില്ലായ്മ, കാര്‍ഷിക പ്രതിസന്ധി, ചെറുകിട വ്യാപാര മേഖലയുടെ തകര്‍ച്ച തുടങ്ങിയ പ്രശ്നങ്ങൾ അഭിമുഖീകരിക്കുന്ന മധ്യപ്രദേശിലെ ജനങ്ങൾ ശരിയായ തീരുമാനമെടുക്കുമെന്നാണ് പ്രതീക്ഷയെന്ന് വോട്ട് രേഖപ്പെടുത്തിയ ശേഷം കമൽനാഥ് പറഞ്ഞു
കര്‍ഷക സംഘടനകളുടെ കൂട്ടായ്മ എന്ന നിലയില്‍ ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടികള്‍ക്കായി പ്രവര്‍ത്തിക്കുകയോ മത്സരിക്കുകയോ ചെയ്യില്ലെന്നും കര്‍ഷക വിരുദ്ധ നിലപാടുകളെടുക്കുന്ന ബിജെപി സ്ഥാനാര്‍ത്ഥികളുടെ പരാജയം ഉറപ്പുവരുത്തുമെന്നും സംയുക്ത കിസാന്‍ മോര്‍ച്ച പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു
കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ജനങ്ങള്‍ ഒരു ബുദ്ധിമുട്ടുകളും നേരിടുന്നില്ല. അഞ്ച് സംസ്ഥാനങ്ങളിലും കോണ്‍ഗ്രസ് തെരഞ്ഞെടുപ്പിനുളള തയ്യാറെടുപ്പുകള്‍ വളരെ നന്നായി നടത്തുന്നുണ്ട്. എല്ലാ സംസ്ഥാനങ്ങളിലും കോണ്‍ഗ്രസ് വിജയിക്കുമെന്ന് ഞങ്ങള്‍ക്കുറപ്പുണ്ട്